രതി പൂക്കുന്ന താഴ്വരകളും ക്രൈം ത്രില്ലർ കഥകളും
Original price was: ₹180.00.₹170.00Current price is: ₹170.00.മധുരം തുളുമ്പും മുത്തശ്ശി കഥകൾ
Original price was: ₹180.00.₹170.00Current price is: ₹170.00.വാഴ് വേ മനിതര്‍ ക്യൂബന്‍ യാത്ര
Original price was: ₹180.00.₹170.00Current price is: ₹170.00.Avasanathe Athidhi / അവസാനത്തെ അഥിതി
Original price was: ₹225.00.₹168.00Current price is: ₹168.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Avasanathe Athidhi / അവസാനത്തെ അഥിതി James Hadley chase Thriller Novel buy online Malayalam Translation book
Vishapambukal/ വിഷപ്പാമ്പുകൾ
Original price was: ₹335.00.₹167.50Current price is: ₹167.50.ദ ഗ്രേറ്റ് റോബറി
Original price was: ₹330.00.₹165.00Current price is: ₹165.00.ദ ഗ്രേറ്റ് റോബറി/ ജെയിംസ് ഹാഡ് ലി ചേസ്, ക്രൈം നോവല്‍, പരിഭാഷ കെ കെ ഭാസ്കരന്‍ പയ്യന്നൂർ, James Hadley Chase Crime Thriller
Refrigeratorile Pretham / റഫ്രിജറേറ്ററിലെ പ്രേതം
Original price was: ₹220.00.₹165.00Current price is: ₹165.00.James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.
Refrigeratorile Pretham / റഫ്രിജറേറ്ററിലെ പ്രേതം James Hadley chase Thriller Novel Malayalam Translation
വ്ളാദിമ്ര് ഇല്യിച് ലെനിന്
Original price was: ₹170.00.₹160.00Current price is: ₹160.00.Homcomgilninnoru shavappetti / ഹോംകോംഗിൽനിന്നൊരു ശവപ്പെട്ടി
Original price was: ₹200.00.₹160.00Current price is: ₹160.00.സമയം ആറു പത്ത്. ആഫീസടച്ചു വീട്ടിലേയ്ക്കു മടങ്ങാനുദ്ദേശിക്കെ ടെലിഫോൺ ശബ്ദിച്ചു.
റിസീവർ കൈയ്യിലെടുത്തു.
‘ഹല്ലോ! നെൽസൺ സംസാരിക്കുന്നു.’
നിശബ്ദത. ഒരു വിമാനം ഇരമ്പിപ്പറന്നകലുന്ന ശബ്ദം ഫോണിൽക്കൂടി കേട്ടു. ഒപ്പം വിമാനത്താവളത്തിലെ മറ്റു ശബ്ദകോലാഹലങ്ങളും. പെട്ടെന്ന് ആ ശബ്ദമെല്ലാം നിലച്ചു. ടെലിഫോൺ ബൂത്തിന്റെ കതകടച്ചപ്പോഴാണ് ശബ്ദം നിലച്ചതായി എനിക്കു തോന്നിയത്.
‘മി. നെൽസൺ ?’
അതൊരു പുരുഷസ്വരമായിരുന്നു.
‘യെസ് ?’
‘താങ്കളൊരു സ്വകാര്യ കുറ്റാന്വേഷകനാണോ ?
‘അതെ.’
വീണ്ടും നിശബ്ദത. വേഗത കൂടിയ അയാളുടെ ശ്വാസോച്ഛ്വാസഗതി എനിക്കു കേൾക്കാമായിരുന്നു. എനിക്കിനിയും ചില നിമിഷങ്ങൾകൂടി മാത്രമേ ഇവിടെ താമസമുള്ളൂ. ഞാനിപ്പോൾ വിമാനത്താവളത്തിൽ നിന്നാണു സംസാരിക്കുന്നത്. തല്ക്കാലം എനിക്കു താങ്കളെക്കൊണ്ട് ഒരാവശ്യമുണ്ടായിരുന്നു.


















