ഏഹ് തുമാരി കഹാനി ഹേ.ഇഡ്ഡലിപ്പാത്രവും കുപ്പിവളകളും.’വാരിക പിടിച്ചുവാങ്ങി ഉള്‍പ്പേജിലെ കഥയില്‍ ഏതോ ആര്‍ട്ടിസ്റ്റ് ചിത്രീകരിച്ച ‘അകന്നുപോകുന്ന കാറും നോക്കി, നിറഞ്ഞകണ്ണുകളുമായി നില്ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടിയുടെ’ ചിത്രത്തിലേക്ക് അവള് വീണ്ടും വീണ്ടും നോക്കി. ചിത്രം വിരല്‍കൊണ്ട് തൊട്ട്, സ്വന്തം നെഞ്ചിലേക്കു ചൂണ്ടി അവള് അഭിമാനപൂര്‍വം ഗായത്രിയോട്…’യെ മെ ഹും, യെ മെ ഹും’ എന്ന് വീണ്ടും വീണ്ടും പറഞ്ഞു.അയാളുടെ മുഖത്തേക്ക് നോക്കി വായിക്കാനറിയില്ലല്ലോ എന്ന് സങ്കട പൂര്‍വ്വം ആംഗ്യംകാട്ടി.
₹340.00 Original price was: ₹340.00.₹330.00Current price is: ₹330.00.
ഇഡ്ഡലിപ്പാത്രവും കുപ്പി വളകളും
Only 1 left in stock
CompareMeet The Author
Related products
ജിഗ്സോയും ഡൂര്ഡെല്ഡുവും
Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്
ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും പ്രയോജനപ്പെടുന്ന പുസ്തകം
കടൽമുത്ത് പൂക്കും അമാവാസികൾ
പലപ്പോഴായി ചിലർ/ Palappozhayi Chilar/എസ്.മോഹൻ
17 ലേഖനങ്ങളിലൂടെ, നാമറിയാത്ത സംഭവങ്ങളും, അറിയാത്ത വ്യക്തിത്വങ്ങളും അവരുടെ ജീവിതകഥകളും വെള്ളിത്തിരയിലൂടെന്ന പോലെ കടന്നുപോകുന്നു. ലളിതവും അകൃത്രിമവുമായആഖ്യാനശൈലി അനായാസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു.
കാമ്പിശ്ശേരിയിൽ തുടങ്ങി കൊച്ചു ഗോവിന്ദൻ സ്വാമിയിൽ അവസാനിക്കുന്ന ഓർമ്മകളുടെ സഞ്ചാരം.
Through 17 articles, unknown events, unknown personalities and
their life stories pass through the silver screen.
The simple and uncluttered narrative style provides
an effortless reading experience.
A journey of memories starting from Campissery and ending at Kochu Govindan Swamy.
Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ
(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.
Reviews
There are no reviews yet.